Mammootty in Pranchiyettan
നടന്‍ മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ. താരം റേസിസ്റ്റ് പരാമര്‍ശം നടത്തിയെന്ന് സോഷ്യല്‍ മീഡിയയില്‍ നിരവധിപേര്‍ ആരോപിച്ചു. ക്രിസ്റ്റഫര്‍ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് മമ്മൂട്ടിയുടെ വിവാദ പരാമര്‍ശം.
മമ്മൂക്ക ചക്കരയാണെന്ന് നടി ഐശ്വര്യ ലക്ഷ്മി പറഞ്ഞു. ഇതിനു മമ്മൂട്ടിയുടെ മറുപടി ഇങ്ങനെ,’ നല്ല വെളുത്ത പഞ്ചസാരയെന്ന് വിളിക്കില്ല എന്നെ. കറുത്ത ശര്‍ക്കരയെന്നേ വിളിക്കൂ. ചക്കരയെന്ന് പറഞ്ഞാല്‍ കരിപ്പെട്ടിയാണ്. അറിയാവോ? ആരെങ്കിലും ഒരാളെ പറ്റി അങ്ങനെ പറയോ..ഞാന്‍ തിരിച്ച് പറഞ്ഞാല്‍ എങ്ങനെയുണ്ടാകും, കരിപ്പെട്ടിയെന്ന്,’ മമ്മൂട്ടി പറഞ്ഞു.
ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. സിനിമയില്‍ ഇത്രത്തോളം അപ്ഡേറ്റ് ആയ മമ്മൂട്ടിക്ക് താന്‍ പറഞ്ഞ വാക്കുകളിലെ പൊളിറ്റിക്കല്‍ കറക്ട്നസ് മനസ്സിലായിട്ടില്ലേ എന്നാണ് വിമര്‍ശകരുടെ ചോദ്യം.
യുഡിഎഫിൽ മുഖ്യമന്ത്രി തർക്കം രൂക്ഷമായിരിക്കെ അഭിപ്രായപ്രകടനവുമായി നടൻ…
നടൻ വിജയിയ്ക്ക് വീണ്ടും നിരാശ. തമിഴ്‌നാട് നിയമസഭാ…
28ാം പിറന്നാള്‍ ആഘോഷിക്കുകയാണ് ദിയ കൃഷ്ണ. അശ്വിനും…
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയായ അഭിനേത്രിയാണ് അനുശ്രീ. ബാലതാരമായി…
നടനും ബിജെപി നേതാവുമെല്ലാമാണെങ്കിലും അതിനേക്കാള്‍ ആരാധകരുള്ളത് നാല്…
മോഹിനിയാട്ടത്തിലൂടെ മിന്നും വിജയം നേടിയിരിക്കുകയാണ് സൈജു കുറുപ്പ്.…